15കാരി ചേച്ചിയുടെ ഞെട്ടിക്കുന്ന മൊഴി; മുഴുവൻ കേട്ട് ഞെട്ടൽ മാറാതെ നാട്ടുകാർ.
കന്നാസിൽ കുഞ്ഞിനെ മുക്കി കണി കേസിൽ അമ്മക്ക് ഒപ്പം പതിനഞ്ചു കാരി മൂത്ത സഹോദരിയും പോലീസ് കസ്റ്റഡിയിൽ. അമ്മയുടെ നിര്ബന്ധ പ്രകാരം ആണ് കുഞ്ഞിനെ കന്നാസിലെ വെള്ളത്തിൽ ഇട്ടതു എന്ന് പതിനഞ്ചു കാരി ആയ പെൺകുട്ടി മൊഴി നൽകി. ആറാമത്തെ കുഞ്ഞു ജനിച്ചു മൂന്നാം ദിവസം കന്നാസിലെ വെള്ളത്തിൽ മുക്കി കൊന്നതിനു ആണ് അമ്മയെ നേരത്തെ പോലീസ് അറസ്റ്റ് ചെയ്തത്. അമ്മയെ സഹായിച്ചതിന് ആണ് പത്താം ക്ലാസ്സു കാരി ആയ മകളെ ഇന്നലെ കേസിൽ രണ്ടാം പ്രതി ആക്കി അറസ്റ്റ് ചെയ്തത്. കുഞ്ഞിനെ വെള്ളത്തിൽ മുക്കാൻ ‘അമ്മ ആവശ്യപ്പെട്ടു. അത് വേണോ അമ്മേ എന്ന് പല പ്രാവശ്യം ചോദിച്ചു. കുഞ്ഞിനെ നീ വളർത്തുമോ എന്ന് ‘അമ്മ തിരികെ ചോദിച്ചു. എന്നായിരുന്നു കുട്ടിയുടെ മൊഴി. ജുവൈനൽ ജസ്റ്റിസിന് മുന്നിൽ ഹാജർ ആക്കിയ പെൺകുട്ടിയെ കോഴിക്കോട്ടെ പെൺകുട്ടികൾക്ക് വേണ്ടി ഉള്ള ഓപ്സെവഷനിൽ നിലേക്കു മാറ്റി. ഇടതു കാലിനു ശേഷി ഇല്ലാത്ത തനിക്കു ആറാമത് ഒരു കുട്ടിയെ കൂടി വളർത്താൻ ഉള്ള സാമ്പത്തിക ബുദ്ധിമുട്ടും അപമാനവും ഭയന്ന് ആണ് കൊലപ്പെടുത്താൻ തീരുമാനിച്ചത് എന്നാണു ‘അമ്മ നൽകിയ മൊഴി. ‘അമ്മ ഇപ്പോൾ പോലീസ് കസ്റ്റഡിയിൽ, കാഞ്ഞിരപ്പള്ളി താലൂക് ആശുപത്രിയിൽ ചികിത്സയിൽ ആണ്. ഇവരുടെ രണ്ടാമത്തെ മകൻ അഞ്ചാം ക്ലാസിലും, മൂന്നാമത്തെ മകൾ രണ്ടാം ക്ലാസ്സിലും, നാലാമത്തെ മകൾ എൽ കെ ജി യിലും ആണ് പഠിക്കുന്നത്. അഞ്ചാമത്തെ മകന് രണ്ടു വയസ്സ് ആണ് പ്രായം. പെൺകുട്ടികൾ വണ്ടൻപതറിലെ സംരക്ഷണ കേന്ദ്രത്തിലും, ആൺകുട്ടികളും സംരക്ഷണ കേന്ദ്രത്തിൽ തന്നെ ആണ് ഉള്ളത്. യുവതിക്ക് ഇടതു കാലിനു ശേഷി ഇല്ല. മൂത്ത മകൾ ആണ് ഇളയവരെ പരിചരിക്കുന്നത് അടക്കം വീട്ട് ജോലികൾ ചെയ്തിരുന്നത്.