12 വയസുകാരൻ ചെയ്തത് നേരിൽ കണ്ട് നിലവിളിച്ച് അമ്മ. നടുങ്ങി നാട്ടുകാർ..
സ്ത്രീകൾക്ക് നേരെ യുള്ള ആക്രമണവും പീഡനവും നാം ഇപ്പോൾ നിത്യേനെ കേൾക്കുന്ന ഒരു സംഭവം ആയി മാറി. കേരളത്തിൽ തന്നെ അത്തരം ഒരുപാട് വാർത്തകൾ നാം നിത്യേനെ കേൾക്കാറുണ്ട്. പ്രായ ബേദമന്യേ പല കേസുകളും രജിസ്റ്റർ ചെയാറുമുണ്ട്. ഇത് ഇപ്പോൾ ഏവരെയും ഞെട്ടിക്കുന്ന ഒരു സംഭവം ആണ് നടന്നിരിക്കുന്നത്. മഹാരാഷ്ട്രയിൽ നാല് വയസ്സ് കാരിയെ ലൈംകീക ആക്രമണത്തിന് വിധേയം ആക്കിയ പന്ത്രണ്ടു കാരന് എതിരെ കേസ്. നവംബര് പതിനഞ്ചിനു വൈകുന്നേരം നാളെ മുപ്പത്തോട് കൂടി ആയിരുന്നു സംഭവം. ചോക്ലേറ്റ് വാങ്ങാൻ പണം നൽകാം എന്ന ആവശ്യപ്പെട്ടു കുട്ടിയെ വീടിന്റെ ഒറ്റപ്പെട്ട മൂലയിലേക്ക് കൂട്ടി കൊണ്ട് പോയി ആയിരുന്നു ആക്രമണം എന്ന് പരാതിയിൽ പറയുന്നു. കുട്ടിയെ ഉബദ്രവിക്കുന്നതു ‘അമ്മ കണ്ടു. ശേഷം ഭർത്താവും ആയി സംസാരിച്ച ശേഷം കുട്ടിയുടെ മാതാവ് പോലീസിൽ പരാതി നൽകുക ആയിരുന്നു. പന്ത്രണ്ടു വയസ്സ് കാരനെയും, നാല് വയസ്സ് കാരിയെയും ആരോഗ്യ പരിശോധനക്ക് വിധേയമാക്കി. സംഭവത്തിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്തതായി ബന്ധപ്പെട്ടവർ അറിയിച്ചു. ഇത് പോലുള്ള ആക്രമണം തുടരുന്നത് നിർത്താൻ വേണ്ട മുന്കരുതലുകൾ അധികാരികളും ഭരണ കൂടവും കൈകൊള്ളുന്നുണ്ട് എങ്കിലും അതൊന്നും അത്ര പ്രാവർത്തികം ആവുന്നില്ല എന്നത് ഒരു വസ്തുത ആണ്. കാരണം പീഡിപ്പിക്ക പെടുന്ന കുറ്റവാളികൾക്ക് മതിയായ ശിക്ഷ ഉറപ്പാക്കാൻ നീതി പീഠത്തിനു കഴിയുന്നുണ്ടോ എന്ന സംശയവും പലർക്കും ഉണ്ട്. പല കേസുകളിലെയും വിധിയെ മുൻ നിർത്തി അതിബിനെ വായിച്ചു നോക്കുമ്പോ സ്വാഭാവികമായും എല്ലാവരുടെയും മനസ്സിൽ ഓടിയെത്തുന്ന ഒരു സംശയം മാത്രം ആണ് അത്. കുറ്റവാളികൾക്ക് മതിയായ ശിക്ഷ ഉറപ്പാക്കിയത്, ഇനിയും പീഡിപ്പിക്കാൻ മുതിര്ന്നവര്ക്ക് പേടി വരും. ഇന്നലെ ഇതുപോലുള്ള കുട്ടാ കൃത്യങ്ങളെ കുറക്കാൻ കഴിയു എന്നും പറയുന്നവർ ഉണ്ട്.