സ്മി,ജ,യുടെ സത്യസന്തതക്ക് ലോ,ട്ട,റി ഭാഗ്യ ശാലി നൽകിയത് കണ്ടോ …?
ചന്ദ്രൻ സ്മിജയുടെ സത്യസന്ധതക്ക സമ്മാനമായി തനിക്ക് ലഭിച്ച തുകയിൽ നിന്ന് ഒരു ലക്ഷം രൂപ നൽകിയി രിക്കുകയാണ്
രാജഗിരി ആ,ശു,പ,ത്രി,ക്കു മുമ്പിൽ നീണ്ട വർഷങ്ങളോളം ലോട്ടറി കച്ചവടവടം നടത്തുകയാണ് സ്മിജ . എന്നാൽ കഴിഞ്ഞ ദിവസത്തിലെ തൻ്റെ സത്യാ സന്തത കാരണം സാമൂഹിക മാധ്യമ ങ്ങളിലടക്കം വൈ,റ,ലായിരി ക്കുകയായിരുന്നു ഇവർ . പറഞ്ഞ വാക്കിനെ ലോകത്ത് എന്തിനേക്കാളും വിലയുണ്ടെന്നും നാം ഒരാൾക്ക് നൽകിയ വാക്ക് നാം പാലിക്കുക തന്നെ വേണമെന്നും സ്മിജ തൻ്റെ പ്രവർത്തിയിലൂടെ തെളിയിച്ചിരിക്കുകയാണ് . ഇപ്പോഴിതാ ബംമ്പർ സമ്മാനം നേടിയ കീയ്മേട് ചന്ദ്രൻ സ്മിജയുടെ സത്യസന്ധതക്ക സമ്മാനമായി തനിക്ക് ലഭിച്ച തുകയിൽ നിന്ന് ഒരു ലക്ഷം രൂപ നൽകിയി രിക്കുകയാണ് .
സ്ഥിരമായി ലോട്ടറി എടുക്കുകയും അത് ആളുകള്ക്ക് വിറ്റ് വരുമാനം കണ്ടെത്തുകയുവുമാണ് സ്മിജ ചെയ്യാറുള്ളത് എന്നാൽ കഴിഞ്ഞ മാർച്ചിൽ ഒരു ദിവസം സ്മിജയെടുത്ത ലോട്ടറികൾ വിറ്റ് പോകാതെയായപ്പോൾ തനിക്കറിയാവുന്ന സ്ഥിരമായി തൻ്റെ അടുക്കൽ നിന്ന് ലോട്ടറി എടുക്കുന്നവർക്ക് വിളിച്ചു നോക്കുകയും അവർക്ക് ലോട്ടറി വില്കുകയു മായിരുന്നു കൂട്ടത്തിൽ ആലുവ സ്വ ദേഷി ചന്ദ്രനെയും വിളിച്ചു ചന്ദ്രൻ 200 രൂപ വരുന്ന ഒരു ലോട്ടറി സ്മിജയോട് മാറ്റി വെയ്ക്കാൻ ആവശ്യപ്പെടുകയും പണം പിന്നീട നൽകാമെന്ന് അറിയിക്കുകയോ മായിരുന്നു എന്നാൽ തൊട്ടടുത്ത ദിവസം ലോട്ടറി ഭാഗ്യശാലികളെ പ്രഖ്യാപിച്ചപ്പോൾ കൂട്ടത്തിൽ ആറുകോടിയുടെ ബമ്പറടിച്ചത് ചന്ദ്രൻ സ്മിജയോട് മാറ്റിവെക്കാൻ ആവിശ്യപ്പെട്ട ലോട്ടറി ടിക്കറ്റിനായിരുന്നു.
തുടർന്ന് ഈ ലോട്ടറി ടിക്കറ്റുമായി സ്മിജ ചന്ദ്രൻ്റെ വീട്ടിൽ പോവുകയും ലോട്ടറി നേടിയതായി അറിയിക്കുകയുമായിരുന്നു .ലോട്ടറി വിറ്റ്തിൻ്റെ കമ്മീഷൻ തുകയായി നികുതി കഴിച്ച് 51 ലക്ഷം രൂപ നേരത്തെ സ്മിജക്ക് ലഭിച്ചിരുന്നെങ്കിലും ചന്ദ്രൻ സ്മിജയുടെ സത്യാ സന്തതക്ക് തൻ്റെ സമ്മാനമായി ഒരു ലക്ഷം രൂപ കൂടി നല്കുകയായിയായിരുന്നു കാക്കനാടടുള്ള സർക്കാർ സ്ഥാപനത്തിൽ താൽക്കാലിക ജോലിക്കാരായിരുന്നു സ്മിജയും ഭർത്താവും എന്നാൽ മൂത്തമകന് അ,സു,,ഖം പി,ടി,പെട്ട കാരണം ചി,കി,ത്സ,ക്കാ,യി ലീവെടുത്തിരുന്നു ഇതിനെ തുടർന്ന് ജോലി നഷ്ടപ്പെടുകയും തുടർന്ന് ലോട്ടറി വില്പനയിലേക്ക് തിരിയുകയുമായിരുന്നു എന്തായാലും സ്മിജയുടെ ഇത്തരത്തിൽ ഒരു പ്രവർത്തനം ഇപ്പോൾ മലയാളികൾക്ക് തന്നെ അഭിമാനമായിരിക്കുകയാണ്. നാലുകോടി രൂപകിട്ടിയിട്ടും വെറും ഒരുലക്ഷം രൂപമാത്രമാണോ സ്മിജക്ക് നൽകിയത് എന്ന് ചോദിച്ചു കൊണ്ട് നിരവധി പേർ ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിലൂടെ രംഗത് വന്നിട്ടുണ്ട് .