16 മണിക്കൂർ പുഴയിലൂടെ ഒഴുകിയ തേക്ക് അലമാര, കരക്കെത്തിച്ച് ജോയിയും കൂട്ടരും
ആലപ്പുഴ ജില്ലയിലെ ഇടങ്ങറ പുഴയിൽ വല വീശാൻ ഇറങ്ങിയതാണ് മണ്ണൂത്ര ഷാജിയും കൂട്ടുകാരും. ഒഴുകി വന്നത് തേക്കിന്റെ അലമാര. ഷാജിയും സങ്കവും ഇത് കരക്ക് കയറ്റി. ഉള്ളിൽ പ്ലാസ്റ്റിക്കിൽ പൊതിഞ്ഞ ബാങ്ക് പാസ് ബുക്ക്. വിലാസം നോക്കിയപ്പോൾ മുണ്ടക്കയം ശാസ് നികുഞ്ജത്തിൽ കണ്ണന്റേതു ആണ് ഇതെന്ന് മനസിലായി. അദ്ദേഹത്തെ കണ്ടെത്തി വിവരം അറിയിച്ചു. അങ്ങനെ പതിനാറു മണിക്കൂറും അറുപത്തി ഏഴു കിലോമീറ്ററും ഒഴുകിയ ആ അലമാര സ്വന്തം വീട്ടിൽ തിരിച്ചു എത്തി. കണ്ണന്റെ സഹോദരൻ സാബുവിന് മുപ്പതു വര്ഷം മുമ്പ് സമ്മാനം ആയി ലഭിച്ചത് ആണ് ഈ അലമാര. മുണ്ടക്കയം കോസ് വേ പാലത്തിനു സമീപം ആണ് ഇവരുടെ താമസം. ആലപ്പുഴ ചേനങ്കേരി ആര്യഭവൻ ബേബിയ്ക്ക് ആണ് ഇന്നലെ പുഴയിൽ നിന്നും ബാഗ് ലഭിച്ചത്. നെടുമുടിയിൽ നിന്നുംവേണാട് ഭാഗത്തേക്ക് വള്ളത്തിൽ പോകുന്നതിനു ഇടയിൽ ചേനങ്കരീ പാലത്തിൽ ഉണ്ടാക്കിയ നിലയിൽ ആണ് ബാഗ് കണ്ടെത്തിയത് എന്ന് ബേബി പറഞ്ഞു.
ആലപ്പുഴ ജില്ലയിലെ ഇടങ്ങറ പുഴയിൽ വല വീശാൻ ഇറങ്ങിയതാണ് മണ്ണൂത്ര ഷാജിയും കൂട്ടുകാരും. ഒഴുകി വന്നത് തേക്കിന്റെ അലമാര. ഷാജിയും സങ്കവും ഇത് കരക്ക് കയറ്റി. ഉള്ളിൽ പ്ലാസ്റ്റിക്കിൽ പൊതിഞ്ഞ ബാങ്ക് പാസ് ബുക്ക്. വിലാസം നോക്കിയപ്പോൾ മുണ്ടക്കയം ശാസ് നികുഞ്ജത്തിൽ കണ്ണന്റേതു ആണ് ഇതെന്ന് മനസിലായി. അദ്ദേഹത്തെ കണ്ടെത്തി വിവരം അറിയിച്ചു. അങ്ങനെ പതിനാറു മണിക്കൂറും അറുപത്തി ഏഴു കിലോമീറ്ററും ഒഴുകിയ ആ അലമാര സ്വന്തം വീട്ടിൽ തിരിച്ചു എത്തി. കണ്ണന്റെ സഹോദരൻ സാബുവിന് മുപ്പതു വര്ഷം മുമ്പ് സമ്മാനം ആയി ലഭിച്ചത് ആണ് ഈ അലമാര. മുണ്ടക്കയം കോസ് വേ പാലത്തിനു സമീപം ആണ് ഇവരുടെ താമസം. ആലപ്പുഴ ചേനങ്കേരി ആര്യഭവൻ ബേബിയ്ക്ക് ആണ് ഇന്നലെ പുഴയിൽ നിന്നും ബാഗ് ലഭിച്ചത്. നെടുമുടിയിൽ നിന്നുംവേണാട് ഭാഗത്തേക്ക് വള്ളത്തിൽ പോകുന്നതിനു ഇടയിൽ ചേനങ്കരീ പാലത്തിൽ ഉണ്ടാക്കിയ നിലയിൽ ആണ് ബാഗ് കണ്ടെത്തിയത് എന്ന് ബേബി പറഞ്ഞു.