പുലർച്ചെ 3 മണിക്ക് കാമുകിയുടെ വീട്ടിൽ അനീഷ് എന്തിന് പോയി എന്ന് വെളിപ്പെടുത്തിപിതാവ് ജോർജ്…
പേട്ടയിൽ കഴിഞ്ഞ ദിവസം അനീഷ് ജോർജ് എന്ന പത്തൊൻപതു കാരൻ കൊല്ലപ്പെട്ട സംഭവത്തിൽ ഗുരുതര ആരോപണവും ആയി യുവാവിന്റെ വീട്ടുകാർ. അനീഷ് ജോർജിനെ വെളുപ്പിന് മൂന്നു മണിക്ക് വിളിച്ചു വരുത്തി സൈമൺ ലാൽ കുത്തി കൊള്ളുക ആയിരുന്നു എന്നാണു ആനീസ്ഷ് ജോർജിന്റെ പിതാവ് ആരോപിക്കുന്നത്. സൈമൺ ലാലിൻറെ പ്ലസ് വൺ വിദ്യാർത്ഥിനി ആയ മകളും ആയി അനീഷ് ജോർജ് പ്രണയത്തിൽ ആയിരുന്നു. ഇരുവരും പള്ളിയിലെ ഗായക സാങ്കതിൽ ഉള്ളവർ ആണ്. ആ പരിജയം പ്രണയം ആയി വളരുക ആയിരുന്നു. ഇത് മനസിലാക്കിയ സൈമൺ ലാൽ വെളുപ്പിനെ യുവാവിനെ വിളിച്ചു വരുത്തി കുത്തി കൊള്ളുക ആയിരുന്നു എന്നാണു അനീഷ് ജോർജിൻെറ പിതാവ് ജോർജ് മാധ്യമങ്ങളോട് വെളിപ്പെടുത്തിയത്. പെട്ട ആനയറ പാലത്തിനു സമീപം ഐശ്വര്യയിൽ അനീഷ് ജോർജ് ആണ് കൊല്ലപ്പെട്ടത്. പെട്ട ചായക്കുഴി ലൈനിൽ സൈമൺ ലാലിന്റെ വീട്ടിൽ ഇന്നലെ പുലർച്ചെ ആയിരുന്നു സംഭവം. അടുത്തുള്ള പെട്ട പോലീസ് സ്റ്റേഷനിൽ എത്തി സൈമൺ തന്നെ ആണ് ഇക്കാര്യം അറിയിച്ചത്. പോലീസ് എത്തി അനീഷിനെ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു. സൈമൺ ലാലിനെ അറസ്റ് ചെയ്തിരിക്കുക ആണ്. കള്ളൻ ആണെന്ന് കരുതി ആണ് കുത്തിയത് എന്നും, പ്രതിരോധിക്കുന്നതിന് ഇടയിൽ പ്രാണ രക്ഷാര്ഥം കുത്തിയതാണ് എന്നും സൈമൺ മൊഴി നൽകിയതായി പോലീസ് പറഞ്ഞു. കുത്താൻ ഉപയോഗിച്ച കത്തി വീട്ടിൽ നിന്നും കണ്ടെടുത്തിട്ടുണ്ട്. പെട്ട ചായകുടി ലൈനിലുള്ള എതാൻ എന്ന വീട്ടിന്റെ അതെ വളപ്പിൽ മൂന്നു വീട് കൂടി ഉണ്ട്. ബന്ധുക്കൾ ആണ് ഇവിടെ താമസിക്കുന്നത്. അവരും ഒന്നും അറിഞ്ഞിരുന്നില്ല.