നടി രേഖമോഹന്റെ അമ്പരപ്പിക്കുന്നജീവിതം; സൗഭാഗ്യങ്ങള്‍ക്കുനടുവില്‍ ജീവിച്ചിട്ടുംവിധിയുടെ പരീക്ഷണങ്ങള്‍
മലയാളത്തിലെ ശാലീന സൗന്ദര്യം കൊണ്ട് ശ്രദ്ധിക്കപ്പെട്ട നടിമാരിൽ ഒരാളായിരുന്നു രേഖ. എന്നാൽ അപ്രതീക്ഷിത അതിഥിയായെത്തിയ മ,ര,ണം രേഖയെ ത,ട്ടി,യെടുത്തു. ദു:ഖപുത്രിയുടെ വേഷങ്ങളാണ് അധികവും രേഖ ചെയ്തിട്ടുളളതെങ്കിലും ഇപ്പോൾ രേഖയുടെ ജീവിതത്തെയും മ,ര,ണ,ത്തെയും പറ്റിയുളള ഭർത്താവ് മോഹൻ്റെ തുറന്നു പറച്ചിലുകളാണ് ശ്രദ്ധേയ നേടുന്നത്. പഴയ ഒരു അഭിമുഖമാണ് വൈറലായി മാറുന്നത്. 2016 ലാണ് രേഖയെ മ,രി,ച്ച നിലയിൽ ഫ്ലാറ്റിൽ കണ്ടെത്തുന്നത്. ഇത് ആ,ത്മ,ഹ,ത്യ,യാ,ണെന്ന് അന്ന് ആരോപണം ഉയർന്നെങ്കിലും, പിന്നീട് അതല്ലെന്ന് തെളിഞ്ഞു.
വിവാഹ ശേഷം സിനിമ വിടുന്ന നടിമാരിൽ നിന്നും വിഭിന്നമായി വിവാഹിതയായി വർഷങ്ങൾ കഴിഞ്ഞതിനു ശേഷം അഭിനയരംഗത്തേക്ക് എത്തിയ ആളാണ് രേഖ. മറ്റൊരു നടിക്ക് കിട്ടാതത്രയും സൗഭാഗ്യങ്ങൾക്ക് നടുവിൽ ജീവിച്ചിട്ടും രേഖയെ പലപ്പോഴും വിധിപരീക്ഷിക്കുകയായിരുന്നം. 1990 ൽ ആയിരുന്നു രേഖയും ഭർത്താവ് മോഹനുമായുള്ള വിവാഹം നടന്നത്.ബിസിനസ്സാണ് മോഹനകൃഷ്ണൻ ചെയ്യുന്നത്.ദുബായിലും, സിംഗപ്പൂരിലും, മലേഷ്യയിലുമൊക്കെയായിരുന്നു ജോലി. രേഖയുടെ ഭർത്താവ് മോഹന കൃഷ്ണൻ്റെ വാക്കുകൾ ഇങ്ങനെ : ’10 വയസ്സാണ് രേഖയും ഞാനുമായുള്ള പ്രായ വ്യത്യാസം.
പലരും ഇക്കാരണത്താൽ വിവാഹം മുടക്കാനായി ശ്രമിച്ചെങ്കിലും തന്നെ ഭർത്താവായി മതിയെന്നായിരുന്നു രേഖയുടെ നിർബന്ധം. മോളെ എന്നാണ് രേഖയെ വിളിച്ചിരുന്നത്. അവൾ എന്നെ മോനേയെന്നും. അഭിനയവും, പാട്ടുമൊക്കെ താൽപര്യമുള്ള കൂട്ടത്തിലായിരുന്നു രേഖ. ഇതിനിടയിൽ സിനിമയിലേക്ക് ഓഫർ വന്നു. കമലഹാസൻ്റെ നായികയാവാനുള്ള സ്ക്രീൻ ടെസ്റ്റൊക്കെ കഴിഞ്ഞിരുന്നു. എന്നാൽ അവിടെയുള്ള സെറ്റ് അപ്പ് കണ്ട് പേ,ടിച്ച് അവൾ പോയില്ല. പിന്നീടാണ് ഒരു ‘ഒരു യാത്രാമൊഴിയി’ൽ അവസരം വരുന്നത്. ഒരു പാട് സീനുകൾ ഉണ്ടായിരുന്നു അതിൽ.
പക്ഷേ ഇടയ്ക്ക് വച്ച് രേഖ നിർത്തി പോന്നു. അവിടെ വച്ചുണ്ടായ എന്തോ പ്ര,ശ്നം കാരണമായിരുന്നു അത്. അവൾ അഭിനയിച്ച ഭാഗങ്ങൾ കഥയിൽ ചില മാറ്റം വരുത്തി പിന്നീട് ഉൾപ്പെടുത്തുകയായിരുന്നു. സ്ത്രീ ജന്മത്തിൽ വച്ചും ഇങ്ങനെയൊരു സംഭവമുണ്ടായി. നൂറ് എപ്പിസോഡെന്നു പറഞ്ഞാണ് അഭിനയിച്ചു തുടങ്ങിയത്. പിന്നീട് ഇരുന്നൂറായി. അതു കഴിഞ്ഞപ്പോൾ അമ്പത് കൂടി. അവിടെ നിന്നും പിണങ്ങിയിട്ട് ഇങ്ങ് പോന്നു. ബോൾണ്ടായിരുന്നു അവൾ. വാക്ക് തെറ്റിക്കുന്നവരെ ഇഷ്ടമായിരുന്നില്ല. അഭിനയം അത്ര മാത്രം രസിച്ചു ചെയ്തിരുന്നതാണ്. സങ്കടം അഭിനയിക്കാൻ അവൾക്ക് ഗ്ലിസറിൻ്റെ ആവശ്യമില്ല.
പണത്തിനു വേണ്ടി അഭിനയം തുടരേണ്ട കാര്യവുമില്ലായിരുന്നു. സ്വന്തം വാഹനത്തിൽ മാത്രമേ പോവൂ. അവൾ പറയുന്ന ഹോട്ടലിൽ മാത്രമാണ് താമസിക്കുന്നത്. നിർമ്മാതാവ് കൊടുക്കുന്നതിൻ്റെ ബാക്കി തുക അവൾ പേ ചെയ്യും. ആർക്കും വഴങ്ങാത്ത ഈ സ്വഭാവം കൊണ്ട് തന്നെ പല ഓഫറുകളും പോയി. ട്രാഫിക്കിൽ ലെന ചെയ്ത വേഷത്തിലേക്ക് രാജേഷ് പിള്ള വിളിച്ചിരുന്നു. അന്ന് നമ്മൾ സിംഗപ്പൂരിലാണ്. ആ സിനിമയിലെ ആവശ്യത്തിനായി നാട്ടിൽ വന്ന സമയത്താണ് ഇടതു ,മാ,റി,ട,ത്തി,ൽ ക,ല്ലിപ്പ് പോലെ തോന്നുന്നു എന്ന് പറഞ്ഞ് പരിശോധിച്ചത്. കണ്ടെത്തിയത് സ്ത,നാ,ർബു,ദമാണ്.
ബ്രെസ്റ്റ് കാൻസർ വന്നതിനാൽ കുഞ്ഞുങ്ങളാവാൻ ബുദ്ധിമുട്ടായിരുന്നു. കുഞ്ഞുങ്ങളാവുന്നതിന് മുൻപ് ലോകം മുഴുവനും കറങ്ങണമെന്ന് പറഞ്ഞിരുന്നു. 70 രാജ്യങ്ങളിലേക്ക് ഒരു പാട് യാത്രകൾ പോയിട്ടുണ്ട് ഞങ്ങൾ. നാ,യകളെ ഒരു പാട് ഇഷ്ടമായിരുന്നു. ഡ്രൈവിങ്ങും ഒരുപാട് ഇഷ്ടമായിരുന്നു. പാട്ടു കേട്ട് ചീ,റി,പ്പായാൻ ഏറെ ഇഷ്ടമായിരുന്നു. ഹൃദയത്തിന് ഒരു അസുഖവുമില്ലായിരുന്നു.എന്നിട്ടും ഹാ,ർട്ട് അ,റ്റാക്കിൻ്റെ രൂപത്തിലാണ് മ,ര,ണം അവളെ കൂട്ടികൊണ്ടു പോയത്. ഭാര്യയ്ക്കുമപ്പുറത്ത് ഒരു കുഞ്ഞിനെപ്പോലെ കൊണ്ടു നടക്കാനായിരുന്നു എനിക്ക് ഇഷ്ടം. തൃശൂരിൽ നമ്മളുടെ പുതിയ വീടിൻ്റ പണി നടക്കുന്ന സമയത്താണ് രേഖ നാട്ടിൽ വന്നത്.
2016 നവംബറിലായിരുന്നു അത്. അതിൻ്റെ കാര്യങ്ങളൊക്കെ നോക്കുന്നുണ്ടായിരുന്നു. അന്ന് ഞങ്ങളുടെ സുഹൃത്തിൻ്റെ വീട്ടിലായിരുന്നു താമസം. ആ ന്യൂ ഇയറിന് വാലിയിലേക്ക് പോവാൻ ടിക്കറ്റ് ബുക്ക് ചെയ്യുന്നുണ്ടായിരുന്നു. തലേ ദിവസം വിളിച്ചപ്പോഴും എന്നോട് സംസാരിച്ചിരുന്നു. പഴങ്ങളും തേനുമൊക്കെ കഴിച്ചുള്ള വ്ര ത ത്തിലാണെന്ന് പറഞ്ഞിരുന്നു. അത് മുൻപും എടുക്കാറുള്ളതാണ്. പിന്നെ വാട്സപ്പ് മെസേജ് അയച്ചിട്ട് അവളത് കണ്ടിരുന്നില്ല. വിളിച്ചിട്ടും കിട്ടിയില്ല. അതോടെ ഡ്രൈവറെ വിളിച്ച് പിറ്റേന്ന് രാവിലെ തന്നെ ചെന്ന് നോക്കാൻ പറഞ്ഞു. രാവിലെ ഡ്രൈവർ പോവുമ്പോൾ വീട് അകത്ത് നിന്ന് പൂട്ടിയിരുന്നു.
രണ്ടു ദിവസത്തെ പത്രം പുറത്തുണ്ട്. തുടർന്ന് പോലീസിനെ അറിയിച്ചു. പോലീസെത്തി വാതിൽ തുറന്നപ്പോൾ ഡൈനിംങ് ടേബിളിൽ തല ചായ്ച്ച് അവൾ ഇരിക്കുന്നു. ഇടയ്ക്ക് തല ചായ്ച്ച് അവൾ അങ്ങനെ കിടക്കാറുണ്ട്. എന്നാൽ ആ ഉറക്കത്തിൽ മ,ര,ണ,മെത്തി അവളെ കൂട്ടികൊണ്ടു പോയി. രണ്ടു ദിവസമായതിനാൽ മൃ,ത,ദേ,ഹ,ത്തിൽ ഉ,റു,മ്പ് കയറി തുടങ്ങിയിരുന്നു. സാമ്പത്തിക ബാധ്യത കാരണം ആ,ത്മ,ഹ,ത്യ ചെയ്തതാണെന്ന് വാർത്തകൾ ഉണ്ടായിരുന്നു. അതിൽ സത്യമില്ല. കാൻസർ സർവെയ്‌വർ ആയതു കൊണ്ട് വാ,ടക ഗ,ർഭപാത്രത്തിലൂടെ കുഞ്ഞിനു വേണ്ടി ആലോചിച്ചിരുന്നെങ്കിലും അതിനും തടസങ്ങൾ ഉണ്ടായി. മ,ര,ണ ശേഷം കണ്ണും മറ്റും ദാനം ചെയ്യണമെന്ന് അവൾ ആഗ്രഹം പറഞ്ഞിരുന്നു. പക്ഷേ അത് നടന്നില്ല. എങ്കിലും രേഖയുടെ പേരിൽ ടെസ്റ്റ് ഉണ്ടാക്കിയിട്ടുണ്ട്. ഇപ്പോഴും അവളുടെ ചിരി നിറഞ്ഞ ആ വീട്ടിൽ ഇരുട്ടിൻ്റെ തുരുത്തിലാണ് ഞാനെന്ന് രേഖയുടെ ഭർത്താവ് പറഞ്ഞ് നിർത്തുന്നു.